23/11/2016
പുഷ്പൻ നാടിന്റെ നൊമ്പരമാണ്. 1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റ് 22 വർഷമായി ശയ്യാവലംബിയാണ് . ശരീരം തളർന്ന്, മരുന്നും ഇടയ്ക്കിടെ ആശുപത്രി വാസവുമായി ചൊക്ലിയിലെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീൽ ചെയറും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 8000 രൂപ പ്രതിമാസ പെൻഷൻ നൽകാനും തീരുമാനിച്ചു.
പുഷ്പൻ നാടിന്റെ നൊമ്പരമാണ്. 1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റ് 22 വർഷമായി ശയ്യാവലംബിയാണ് . ശരീരം തളർന്ന്, മരുന്നും ഇടയ്ക്കിടെ ആശുപത്രി വാസവുമായി ചൊക്ലിയിലെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീൽ ചെയറും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 8000 രൂപ പ്രതിമാസ പെൻഷൻ നൽകാനും തീരുമാനിച്ചു.